Wednesday, August 5

Crime

വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തി തേഞ്ഞിപ്പാലം  സ്വദേശി കീഴടങ്ങി
Crime

വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തി തേഞ്ഞിപ്പാലം സ്വദേശി കീഴടങ്ങി

തൃശൂർ : വേങ്ങര ചേറൂർ സ്വദേശിയായ നൃത്തധ്യാപികയെ ലോഡ്ജിൽ കൊലപ്പെടുത്തിയ തേഞ്ഞിപ്പാലം സ്വദേശി പിടിയിൽ. ചേറൂർ വില്ലേജ് ഓഫിസിന് താഴെ തീണ്ടേക്കാട് തേനക്കാട്ടിൽ )തോട്ടുങ്ങൽ വെള്ളേരി നാരായണന്റെ ഭാര്യ ധനലക്ഷ്മി (55) ആണ് കൊല്ലപ്പെട്ടത്. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹനാൻ ലോഡ്ജിൽ വെച്ചാണ് സംഭവം.​സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ തേഞ്ഞിപ്പലം ചെനക്കലങ്ങാടി ചീനക്കനാരി റോഡ് ചേനം കുളങ്ങാട്ടിൽ വിഗീഷ് നിവാസിൽ വിജീഷ് (39) പോലീസിൽ കീഴടങ്ങി.​ഇന്ന് ബുധനാഴ്ച (ഓഗസ്റ്റ് 5) ആണ് കൊലപാതകം നടന്നത്. ധനലക്ഷ്മിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി തന്നെ നേരിട്ട് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വർഷങ്ങളായി അടുപ്പത്തിലുള്ള ഇരുവരും കഴിഞ്ഞ ദിവസമാണ് ഹന്ന റെസിഡൻസി ലോഡ്ജിൽ മുറിയെടുത്തത്. ഇവിടെ വെച്ച് വിവാഹം കഴിക്കണ...
Crime

പേരാമ്പ്ര ലഹരി കേസിൽ പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവര്‍; നയിച്ചത് ആഡംബര ജീവിതം

പേരാമ്പ്ര ലഹരി കേസിൽ പിടിയിലായമൂന്ന് അധ്യാപികമാരും ലഹരി ഉപയോഗിക്കുന്നവര്‍; ശമ്പളം വെറും 12,000 രൂപ, നയിച്ചത് ആഡംബര ജീവിതം വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാരുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച്‌ പോലീസ്. മൂന്ന് അധ്യാപികമാരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.അതിനെക്കുറിച്ച്‌ വ്യക്തമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. സാമ്പത്തിക സ്രോതസുകളെക്കുറിച്ചും അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്ര ബിആർസിയിലെ അധ്യാപകരായിരുന്ന കാവ്യ, കീർത്തന, നീഷ്മ എന്നിവരാണ് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.പേരാമ്പ്ര സ്വദേശിനിയായ വി.പി. നീഷ്‌മ (30) ,പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്പെഷ്യല്‍ എജുക്കേറ്ററും കൂരാച്ചുണ്ട് ചെറുക്കാട് കാപ്പുമുക്ക് സ്വദേശിയുമായ കൊല്ലനാരി കെ. കാവ്യ (29). പേരാമ്പ്ര ബി.ആര്‍.സി.യിലെ സ്‌പെഷ്യലിസ്റ്റ് അധ്യ...
Crime

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച് മുങ്ങി

നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ചു. നിലമ്പൂർ-അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ ചാലിയാർ സ്വദേശിയായ യുവതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.തീവ്രമായ വയറുവേദനയെ തുടർന്ന് തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ ഗൈനക്കോളജിസ്റ്റ് ലഭ്യമല്ലാതിരുന്നതിനാൽ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇതിനിടയിൽ ആശുപത്രിയിലെ പുറത്തുള്ള ശുചിമുറിയിൽ കയറിയ യുവതി അവിടെവെച്ച് പ്രസവിക്കുകയും നവജാതശിശുവിനെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച ശേഷം ആരുമറിയാതെ കടന്നുകളയുകയുമായിരുന്നു.ചൊവ്വാഴ്ച രാവിലെ ശുചീകരണത്തൊഴിലാളികൾ എത്തിയപ്പോഴാണ് ബക്കറ്റിൽ കുട്ടിയെ കണ്ടത്. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്...
Crime

36 കുപ്പി മാഹി മദ്യവുമായി ഐസക് ന്യൂട്ടൺ പിടിയിൽ

പരപ്പനങ്ങാടി: മാഹിയിൽ നിന്നെത്തിച്ച മദ്യവുമായി ബംഗാൾ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ ഓപ്പറേഷൻ ടെൻഡറിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ ടി ഷനൂജിൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 36 കുപ്പി പുതുച്ചേരി മദ്യവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിലായി. അബ്ദുൽ ഖാസിമിന്റെ മകൻ എസ് കെ ഐസക് ന്യൂട്ടൻ (30) ആണ് പിടിയിലായത്. ട്രെയിനിൽ നിന്നും ഇറങ്ങി വലിയൊരു ട്രാവൽ ബാഗിൽ മദ്യവുമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കയറി പോകാൻ ശ്രമിക്കുമ്പോഴാണ് ഇയാളെ പിടികൂടിയത്. മാഹിയിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണിയാണെന്നും സംഘത്തെക്കുറിച്ച് നിർണായക അറിവ് ലഭിച്ചതായും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ...
Crime

കുടുംബ വഴക്ക്; ആതവനാട് സഹോദരിയുടെ മകൻ യുവാവിനെ കുത്തിക്കൊന്നു

പുത്തനത്താണി : ആതവനാട് യുവാവ് കുത്തേറ്റ് മരിച്ചു. ആതവനാട് കുറുമ്പത്തൂർ കൂടശേരി പാറ സ്വദേശി മുസ്തഫയാണ് മരിച്ചത്. സഹോദരിയുടെ മകനാണ് കുത്തിയത്. തടയാൻ ശ്രമിച്ച മുസ്തഫയുടെ സഹോദരൻ അബ്ദുള്ളക്കും പരിക്കേറ്റു. സഹോദരിയുടെ മക്കൾ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
Crime

ബില്ല് അടക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കട്ട് ചെയ്തു; തലപ്പാറ കെഎസ്ഇബി ജീവനക്കാരന് മർദനം

തിരൂരങ്ങാടി : ബില്ല് അടക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാൻ വന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുകാരൻ മർദ്ദിച്ചതായി പരാതി. തലപ്പാറ കെഎസ്ഇബി ഓഫീസിലെ ഇലക്ട്രിക്കൽ വർക്കർ തേഞ്ഞിപ്പാലം കൊയപ്പ സ്വദേശി കുമ്മലേരി പ്രകാശ് ബാബു (56) വിനെയാണ് മർദിച്ചത്. എ ആർ നഗർ പുകയൂർ കൊട്ടഞ്ചാൽ സ്വദേശി ബഷീർ ആണ് മർദിച്ചത്. രാവിലെയാണ് സംഭവം. ബില്ല് അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു മടങ്ങുമ്പോൾ പിറകിൽ നിന്നെത്തി ആക്രമിക്കുകയായിരുന്നു എന്ന് ജീവനക്കാരൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു....
Crime

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു

ഫറോക്ക് : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫാറൂഖ് കോളേജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയിൽപടി അബൂബക്കറിനെ (66) യാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 14ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസ്സുള്ള വിദ്യാർഥിയെ ഭക്ഷണവും, പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അബൂബക്കർ പുഴക്കടവിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് കോടമ്പുഴ കടവിൽ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥി തന്നെയാണ് പരാതി നൽകിയിരുന്നത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും എസ്‌ഐ മിഥുനിന്റെ നേതൃത്വത്തിൽ ഇയാളെ കോടമ്പുഴയിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്...
Crime

21 കാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കൽ സ്കൂളിലെ അധ്യാപകൻ പിടിയിൽ

കോട്ടയ്ക്കൽ: വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പേരാമ്പ്ര എറവട്ടൂർ സ്വദേശി വേലക്കോല ദീപേഷ് (41) ആണ് അറസ്റ്റിലായത്. കോട്ടയ്ക്കൽ കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് ഡി.ദീപേഷ്. 21 വയസ്സുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു....
Crime

മന്തിയുടെ അളവ് കുറഞ്ഞു; കൊല്ലത്ത് മദ്യ കുപ്പിയുമായെത്തി ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്

കൊല്ലം കരുനാഗപ്പള്ളിയില്‍ മദ്യക്കുപ്പിയുമായി എത്തിയ യുവാവ് ഹോട്ടല്‍ അടിച്ച്‌ തകര്‍ത്തു. അക്രമാസക്തനായ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്.ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവാവിനെ കരുനാഗപ്പള്ളി പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തവണ കഴിച്ചപ്പോള്‍ മന്തിയുടെ അളവ് കുറഞ്ഞ് പോയതാണ് പ്രകോപന കാരണമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.ഇന്നലെ രാത്രിയായിരുന്നു യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ യുവാവ് ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഉള്‍പ്പടെ ഇടപെട്ട് ഇയാളെ പിടിച്ചുവെക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു...
Crime

ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ

പത്തനംതിട്ട : ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ. അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ യുവതി മരിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്റ്റെയറിൻ്റെ പിടിയിൽ ഒരു ഷാളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തിനെ കസ്റ്റഡിയിലെടു...
Crime

ഡ്രൈനേജിൽ കക്കൂസ് മാലിന്യം തള്ളി; നെൽകൃഷിക്ക് നാശം

മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡിൽ പടിക്കൽ ഈങ്ങലത്ത്–പെരുമ്പിലാവ് ഇടവഴിക്ക് സമീപം ദേശീയപാതയുടെ വശത്തെ ഡ്രൈനേജിൽ അജ്ഞാതർ കക്കൂസ് മാലിന്യവും മണ്ണെണ്ണയും തള്ളിയതിനെ തുടർന്ന് മലിനജലം സമീപത്തെ പാടത്തേക്ക് ഒഴുകി നെൽകൃഷിക്ക് നാശം സംഭവിച്ചു. ദേശീയപാതയുടെ വശത്തെ ഡ്രൈനേജിലൂടെ ഒഴുകിയെത്തിയ മലിനജലമാണ് കൃഷിയിടത്തിലേക്ക് വ്യാപിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ചുമതലയുള്ള രവീന്ദ്രൻ, വാർഡ് അംഗം സി അഷ്റഫ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദീപ്തി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെയും ദേശീയപാതയിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മാലിന്യം തള്ളിയവരെ കണ്ടെത്തിയാൽ നിയമാനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഡ്രൈനേജുകളിലും പൊതുസ്ഥലങ്ങളിലും മനുഷ്യവിസർജ്യവും മറ്റ് മാലിന്യങ്ങളും നിക...
Crime

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; പ്രതി മിഥുൻ പരപ്പനങ്ങാടി സ്വദേശി

പരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മിഥുൻ രാജാണന്ന് കണ്ടത്തി . പ്രധാനമന്ത്രിയെ വെള്ളിയാഴ്ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണി പെടുത്തിയതിനെ തുടർന്ന് വ്യാപകമായി സംഘ്പരിവാർ കേന്ത്രങ്ങൾ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇയാൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണന്ന് തിരിച്ചറിഞ്ഞത്. ഇയാളുടെ രൂപം കണ്ടപ്പോൾ മുസ്ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്യേശ പ്രചരണങ്ങൾ നടത്തുന്നതിനിടെയാണ് തിരിച്ചറിയുന്നത്. ഇയാൾ നേരത്തെ സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട് എന്നാൽ ഏതാനും വർഷങ്ങളായി ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലാണന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളെ അടക്കം ആക്രമിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് ഇയാള...
Crime

അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു

കല്‍പകഞ്ചേരി : അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ അധ്യാപകൻ അറസ്റ്റില്‍.വടകര സ്വദേശി ബല്‍രാജ് ആണ് അറസ്റ്റിലായത്. കല്‍പകഞ്ചേരി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കല്ലിങ്ങല്‍ എംഎസ്‌എംഎച്ച്‌എസ്‌എസിലെ അധ്യാപകനാണ് ബല്‍രാജ്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ആക്‌ട് പ്രകാരം കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴി അടക്കം രേഖപ്പെടുത്തിയ ശേഷം അധ്യാപകനെ വെള്ളിയാഴ്ചയതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.വെള്ളിയാഴ്ച ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ടുബുക്കില്‍ എഴുതുമ്പോഴാണ് പിന്നിലൂടെ വന്ന അധ്യാപകൻ കുട്ടിയെ ചൂരലുകൊണ്ട് അടിച്ചത്. തുടർന്ന് അടിയേറ്റ കൈകൊണ്ട് തന്നെ കുട്ടിയെ ബോർഡില്‍ എഴുതിപ്പിച്ചു. കൈയ്ക്ക് വേദനയുണ്ടെന്ന് കുട്ടി പറഞ്ഞെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാൻ അധ്യാപകൻ തയാറായില്ല. സംഭവം വലിയ പ്രശ്നമായെന്ന് മനസ്സിലാക്കിയതോടെ അധ്യാപകർ കുട്ടിയെ വീട്ടില്‍ എത്തിച്ചു. രക്ഷിതാക്കള്‍ ആണ് കുട്ടിയെ ...
Crime

ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്നെന്ന് യുവാവിന്റെ കുറ്റസമ്മതം; വീട്ടിലെത്തിയ പൊലീസുകാരും പ്രതിയും ഒരുപോലെ ഞെട്ടി

കോഴിക്കോട് : ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവത്തില്‍ നാടകീയമായ വഴിത്തിരിവ്. സ്റ്റേഷനില്‍ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ഭർത്താവുമായി വീട്ടിലെത്തിയ പൊലീസും നാട്ടുകാരും കണ്ടത് കൊല്ലപ്പെട്ടെന്ന് കരുതിയ യുവതിക്ക് ജീവനുണ്ടെന്ന ആശ്വാസവാർത്തയാണ്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ഉടനടി ആശുപത്രിയിലെത്തിച്ച്‌ പൊലീസ് ജീവൻ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വധശ്രമത്തിന് ഭർത്താവിനെ വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ കോഴിക്കോട് വെള്ളയില്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നഗരത്തെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. പുതിയങ്ങാടി കോയ റോഡ് ബീച്ചില്‍ തൈക്കൂട്ടം പറമ്പില്‍ മത്സ്യത്തൊഴിലാളിയായ സക്കീർ (49) ആണ് ഭാര്യ നസീലയെ (48) വധിക്കാൻ ശ്രമിച്ച കേസില്‍ അറസ്റ്റില്‍ ആയത് മരിച്ചെന്ന് കരുതി സ്റ്റേഷനിലേക്ക്; ഒടുവില്‍ പൊട്ടിക്കരഞ്ഞ് പ്രതി ചൊവ്വാ...
Crime

ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു, പെരിന്തൽമണ്ണ സ്വദേശി പിടിയിൽ

ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ മർദനമേറ്റ് മരിച്ചു.ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ സ്വദേശിനിയായ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സാവരിയ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23) എന്ന വിദ്യാർത്ഥിയെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവില്‍ പ്രകോപിതനായ പ്രതി ലാപ്ടോപ്പ് ഉപയോഗിച്ച്‌ സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. തലയ്ക്കേറ്റ കനത്ത അടിയെത്തുടർന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടാവുകയും പെണ്‍കുട്ടി മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ വിദേശത്തുള്ള സാവരിയയുടെ ...
Crime

ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു

കൊണ്ടോട്ടി : ജ്യേഷ്ഠൻ മർദനമേറ്റു മരിച്ച സംഭവത്തിൽ അനുജനെ പോലീസ് അറസറ്റ് ചെയ്തു മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് (55) ആണ് ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനുജൻ സാജിദിനെ കൊണ്ടോട്ടി പൊലീസ് അറസറ്റ് ചെയ്തു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. മർദനമേറ്റ് അവശ നിലയിലാണ് റഫീഖിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. അവിടെനിന്നു കോഴിക്കോട്ടെ ആശുപത്രിയിലേക്കു വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയായിരുന്നു മരണം. റഫീഖിൻ്റെ ശരീരത്തിൽ പല ഭാഗത്തും മർദനമേറ്റതായി കൊണ്ടോട്ടി പൊലീസ് പറഞ്ഞു. സ്വത്ത് വിഷയത്തിൽ, ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. ഇക്കാര്യത്തിൽകൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. സാജിദും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു....
Crime

സ്ത്രീവേഷം കെട്ടി വീടുകളിൽ നിന്നും ഇലക്ട്രിക്കൽ വയറിംഗ് ഉൾപ്പടെ കവർന്ന പ്രതി പിടിയിൽ

ന്യൂമാഹി : നിർമ്മാണത്തിലിരിക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ഇലക്ടിക്കൽ വയർ ഉൾപ്പടെ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ.ന്യൂമാഹി പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ കവർച്ച നടന്നത്. നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥാപനങ്ങൾ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇലക്ട്രിക്കൽ ഉപകരണങ്ങൾ മോഷ്ടിക്കുന്ന വയനാട് പുൽപ്പള്ളി സ്വദേശിയായ റോമിയോ ബേബിയാണ് പിടിയിലായത്. രാത്രിയിൽ സ്ത്രീവേഷം കെട്ടി ആരുടെയും ശ്രദ്ധയിൽ പെടാതെ ലക്ഷങ്ങൾ വിലമതിക്കുന്ന സാധന സാമഗ്രികൾ കവരുകയാണ് ഇയാളുടെ രീതി. സ്ത്രീകളുടെ അടിവസ്ത്രങ്ങളുമുൾപ്പടെ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അലമ്പത്ത് മീത്തൽ ജസ്ലീമിൻ്റെ ഉടമസ്ഥതയിൽ പ്രവൃത്തി നടക്കുന്ന ലാർഡ് റസ്റ്റോ കഫെ സ്ഥാപനത്തിലുംവി കെ നവാസ്. ആലമ്പത്ത് മീത്തൽ ജായിസ് എന്നിവരുടെ നിർമ്മാണ പ്രവൃത്തി നടക്കുന്ന വീടുകളിലുമാണ് കവർച്ച നടന്നത്. ഒരേ രീതിയിലാണ് മൂന്ന...
Crime

സഹോദരൻ്റെ മർദനമേറ്റ് ഗൃഹനാഥൻ മരിച്ചു, യുവാവ് കസ്റ്റഡിയിൽ

കൊണ്ടോട്ടി : സഹോദരൻ്റെ മർദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ മുഹമ്മദ് റഫീഖ് (55) ആണു മരിച്ചത്. സംഭവത്തിൽ സഹോദരൻ സാജിദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. റഫീഖ് കൊണ്ടോട്ടി ഭാഗത്താണ് താമസം. രാവിലെ മാതാവിനെ കാണാനായി ഒഴുകൂരിലെ വീട്ടിലെത്തിയതായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. എന്തോ ആയുധം ഉപയോഗിച്ച് റഫീഖിനെ അടിക്കുകയും കുത്തുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. പരിക്കേറ്റ റഫീഖിനെ സഹോദരൻ സാജിദ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. റഫീഖിൻ്റെ മരണത്തിൽ പോലീസ് കേസെടുത്തു. പോസ്‌റ്റ് മോർട്ടത്തിനു ശേഷമേ, മരണ കാരണം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു. മയ്യിത്ത് ...
Crime

ദേശീയപാതയിൽ അർദ്ധരാത്രി നാടകീയ രംഗങ്ങൾ: മദ്യപിച്ച് കാറോടിച്ച പ്രമുഖ ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ പോലീസ് പിടിയിൽ

കാസർകോട് : കുമ്പളയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബര്‍ക്കെതിരെ കേസ്. ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. ഇൻസ്റ്റാഗ്രാമിൽ പത്ത് ലക്ഷത്തിലധികം (1 Million) ഫോളോവേഴ്‌സുള്ള പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് 'ഹെലൻ ഓഫ് സ്പാർട്ട' എന്ന ധന്യ രാജേഷ്. ദേശീയപാത 66-ൽ അർദ്ധരാത്രിയോടെ വലിയ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്‌ഐആറില്‍ പറയുന്നു. മംഗൽ പാടി ഗ്രാമത്തിൽ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് റോഡിൽ വെച്ച് പരിശോധിച്ചപ്പോഴാണ് പ്രതി മദ്യ ലഹരിയിൽ അശ്രദ്ധയിലും ജാഗ്രത പാലിക്കാതെയും മനുഷ്യ ജീവന് അപകടം ഉണ്ടാക്കും വിധം കാർ ഓടിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. ആദ്യം ...
Crime

മുക്കത്ത് 2.306 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഫാഷൻ ഡിസൈനറായ യുവതി അറസ്റ്റിൽ

കോഴിക്കോട്: മുക്കത്ത് 2.306 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40)യെ താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നീലേശ്വരത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ഏപ്രിൽ 2-ന് മുക്കം മുണ്ടുപാറ പുല്ലമ്പാടിയിലെ വാടകവീട്ടിൽ നിന്ന് മുഹമ്മദ് ഹനീഫയെ 2.306 കിലോഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. അന്ന് ഹനീഫയ്‌ക്കൊപ്പം പരപ്പനങ്ങാടി സ്വദേശിനിയായ റൈഹാനത്തെയും കസ്റ്റഡിയിലെടുത്തിരുന്നു.ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്ന് ഹനീഫ ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിലെത്തിച്ചിരുന്നുവെന്നും, ശൃംഖലയിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.ഹനീഫയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഫാഷൻ ഡിസൈനറായ ഖദീജയുടെ ബാങ്ക് അക്കൗണ്ട് വഴിയാണെന്ന് അന്വേ...
Crime

രാമനാട്ടുകരയിൽ വൻ ലഹരി വേട്ട; 15 കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയിൽ

കോഴിക്കോട്: രാമനാട്ടുകര ബൈപാസിൽ ഇന്ന് രാവിലെ ഫറോക്ക് എ സിപി പോലീസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. ടൂറിസ്റ്റ് ബസിൽ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഏകദേശം 10 കിലോയോളം (തൂക്കം കൃത്യമല്ല )തൂക്കം വരുന്ന കഞ്ചാവാണ് പോലീസ് സംഘം പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശിയായ പ്രസൻ പ്രധാൻ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് രാവിലെ 8.30 ഓടെയാണ് ഫറോക്ക് എ സി പി സ്‌ക്വാഡും, ഫറോക്ക് പോലീസും ചേർന്ന് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള ലഹരിക്കെതിരെയുള്ള പോലീസിന്റെ ശക്തമായ പരിശോധനകൾ തുടരുകയാണ്....
Crime

ഓപ്പറേഷൻ തൂഫാൻ: ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ഡി എം എയുമായി പിടിയിൽ

നാട്ടില്‍ ലഹരിവിരുദ്ധ പ്രസംഗങ്ങളും ബോധവല്‍ക്കരണവുമായി നടന്നിരുന്ന സംഘടനയുടെ സംസ്ഥാന നേതാവ് ഒടുവില്‍ ഒന്നാന്തരം മയക്കുമരുന്ന് കേസുമായി പോലീസിന്റെ വലയിലായി.ദേശീയ ലഹരിവിരുദ്ധ മുന്നേറ്റം' എന്ന സംഘടനയുടെ യുവജന വിഭാഗം സംസ്ഥാന അധ്യക്ഷനായ പെരുമ്പെട്ടി എഴുമറ്റൂര്‍ കൈമല പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ (25) ആണ് 1.590 ഗ്രാം മാരക മയക്കുമരുന്നുമായി (എം.ഡി.എം.എ) പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടയില ഡാന്‍സാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇന്‍ നേഷ്യന്‍(ADMIN) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തു. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം ദിവസങ്ങള...
Crime

എംഡിഎംഎ യുമായി മമ്പുറത്ത് യുവാവ് പിടിയിൽ

തിരൂരങ്ങാടി : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മമ്പുറത്ത് എംഡിഎംഎ യുമായി യുവാവ് പിടിയിൽ. മമ്പുറം മൂക്കമ്മൽ സ്വദേശി ആക്കപ്പറമ്പൻ സജീവ് (32) ആണ് തിരൂരങ്ങാടി പൊലീസിൻ്റെ പിടിയിലായത്. വില്പനക്കും ഉപയോഗത്തിനും കൈവശം വെച്ചതാണെന്ന് പോലീസ് പറഞ്ഞു. മമ്പുറം വികെ പടി റോഡിൽ തോട്ടോളിൽ റോഡിൽ വെച്ചാണ് പിടിയിലായത്. ഇയാളിൽ നിന്ന് .67 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾക്കെതിരെ നേരത്തെയും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു....
Crime

കോളജ് വിദ്യാർത്ഥിനി ഉൾപ്പെടെ നാല് പേര്‍ എംഡിഎംഎയുമായി അരീക്കോട് പിടിയിൽ

അരീക്കോട്: കൈപ്പക്കുളത്തെ ലോഡ്ജിൽ നിന്ന് യുവതി ഉൾപ്പെടെ നാലു പേരെ എംഡിഎംഎ യുമായി പോലീസ് പിടികൂടി. മഞ്ചേരി, അരീക്കോട്, കാവനൂർ, പൂക്കളത്തൂർ, തൃപ്പനച്ചി തുടങ്ങിയ മേഖലകളില്‍ വിദ്യാർത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ രാസലഹരി മരുന്നുകള്‍ വിതരണം ചെയ്തുവന്ന അന്തർസംസ്ഥാന ലഹരികടത്ത് സംഘത്തിലെ നാല് പേരാണ് പിടിയിലായത്. 14.120 ഗ്രാം എംഡിഎംഎ (MDMA) ഇവരിൽ നിന്ന് കണ്ടെടുത്തു. പുൽപ്പറ്റ തൃപ്പനച്ചി സ്വദേശി വാരിയം കുത്ത് മുഹമ്മദ് ദില്‍ഷാദ് (24), പുൽപ്പറ്റ പൂക്കൊളത്തൂർ കുന്നിക്കൽ കെ. ടി, ഷഹല്‍ നമാസ് (21), പുൽപ്പറ്റ കാരപ്പറമ്പ് മുണ്ടിയൻ കുന്നത്ത് പി, സജ്മീർ (34), കൊല്ലം അഞ്ചൽ അലയമൻ വക്കം മുക്ക് സ്വദേശിനി, ഫിദാ ഫാത്തിമ (20) എന്നിവരാണ് ഓപ്പറേഷൻ തൂഫാനിലൂടെ പോലീസ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ്സ ജോണിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ,...
Crime

16 കാരിയെ പീഡിപ്പിച്ച കേസിൽ യുവതിക്കെതിരെ പോക്സോ കേസെടുത്തു

തളിപ്പറമ്പ് : വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ 25 കാരിക്കെതിരെ പോലീസ് കേസെടുത്തു.തളിപ്പറമ്പ്, പുളിപ്പറമ്പ സ്വദേശി സ്നേഹ മെർളിനെതിരെയാണ് മേല്‍പ്പറമ്പ് പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതുള്‍പ്പടെ നാല് കേസുകള്‍ നിലവിലുണ്ട്. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മൂന്നു പോക്സോ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു. രണ്ടു കേസുകള്‍ സഹോദരങ്ങളായ ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്നേഹ മെർളിൻ. പ്രതി ഒരു ദിവസം വ...
Crime

എംഡിഎംഎ കേസിൽ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു

പെരിന്തൽമണ്ണ : റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ എത്തിക്കുന്നതിനിടെ എം ഡി എം എ കേസിലെ പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു. കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് കുറ്റ്യാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് ചാടിപ്പോയത്. പെരിന്തൽമണ്ണ സബ് ജയിലി ലേക്ക് കൊണ്ട് വരുന്നതിനിടെയാണ് സംഭവം. കൊണ്ടോട്ടി പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ രാത്രി പ്രതിയെ ജയിലിലേക്ക് കൊണ്ടോട്ടി പോലീസ് എത്തിക്കുമ്പോഴാണ് സംഭവം. കൈ വിലങ്ങ് ധരിപ്പിച്ചാണ് കൊണ്ടുവന്നത്. വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കൊണ്ടോട്ടിയില്‍ നിന്ന് എംഡിഎംഎ കടത്തിയ കുറ്റത്തിനാണ് ഇയാള്‍ അറസ്റ്റിലായത്. പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം രാത്രിയോടെ റിമാൻ‌ഡ് നടപടികള്‍ക്കായി ജയിലിലേക്ക് എത്തിച്ചപ്പോഴാണ് പ്രതി കടന്നുകളഞ്ഞത്. ഇരുട്ടിലേക്ക് ഓടിമറഞ്ഞ ഇയാള്‍ക്ക് പിന്നാലെ പൊലീസുകാർ ഓടി...
Crime

കരിപ്പൂര്‍ സ്വര്‍ണംപൊട്ടിക്കല്‍ കേസിൽ കാണാതായ കാരിയറും കൂട്ടാളിയും പിടിയിൽ

കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കല്‍ കേസില വഴിത്തിരിവ്. സ്വർണംപൊട്ടിക്കല് സംഘങ്ങളെ വെട്ടിച്ച് മുങ്ങിയ കാരിയറും കൂട്ടാളിയും അറസ്റ്റില്‍.മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സല്‍മാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസില്‍ നേരത്തെ സ്വർണ്ണപ്പൊട്ടിക്കല്‍ സംഘത്തിലെ 13 പേർ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സല്‍മാനെ കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചാണ് സല്‍മാൻ സാലിഹ് മുങ്ങിയത്. സല്‍മാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കള്‍ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി. കേസില്‍ രക്ഷപ്പെട്ട മറ്റ് രണ്ട് സുഹൃത...
Crime

ഓപ്പറേഷൻ തൂഫാൻ: കരിപ്പൂരിൽ മമ്പുറം സ്വദേശി ഉൾപ്പെടെ 2 പേർ ലഹരിയുമായി പിടിയിൽ

കൊണ്ടോട്ടി : ഓപ്പറേഷൻ തൂഫാൻ, നാർക്കോ ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി വില്പന നടത്തിവന്ന സംഘത്തിലെ രണ്ടു പേർ പിടിയിലായി. വാഴക്കാട് നൂഞ്ഞിക്കര സ്വദേശി വലിയ ചോലയിൽ അസറുദ്ദീൻ (26), തിരൂരങ്ങാടി മമ്പുറം സ്വദേശി ചുക്കാൻ മേലോട്ടിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (31) എന്നാവരാണ് പിടിയിലായത്. ഇവരിൽ നിന്നു 2.5 ഗ്രാമോളം എംഡിഎംഎയും 20.5 ഗ്രാം കഞ്ചാവും ഇലക്ട്രിക്ക് ത്രാസ്സും കാറും പിടികൂടി. ഇന്നലെ രാത്രിയായിരുന്നു പരിശോധന.മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, കൊണ്ടോട്ടി ഇൻസ്പക്ടർ കെ.അനുദാസ്, സബ് ഇൻസ്പക്ടർ കൃഷ്ണ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊനോട്ടി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്....
Crime

വീടിന്റെ ഭിത്തി തുരന്ന് മോഷണശ്രമം; വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു

അരീക്കോട്: അമരമ്പലം പഞ്ചായത്തിൽ വീടിന്റെ ഭിത്തി തുരന്ന് കവർച്ചാശ്രമം. രാത്രിയിലാണ് സംഭവം നടന്നത്. വീട്ടിനുള്ളിലേക്ക് കടക്കുന്നതിനായി മോഷ്ടാക്കൾ ഭിത്തിയിൽ വലിയ ദ്വാരം ഉണ്ടാക്കിയെങ്കിലും, ഇതിനിടെ വീട്ടുകാർ ഉണർന്നതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം വിശദമായ പരിശോധന നടത്തി. മോഷണശ്രമത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സമീപകാലത്തുണ്ടായ സമാന സംഭവങ്ങളും പോലീസ് അന്വേഷണ പരിധിയിൽ പരിശോധിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു....
Crime

മക്കളുടെ മുമ്പിൽ ഭാര്യയെ കഴുത്തറത്തു കൊന്ന സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം : നാലാഞ്ചിറയില്‍ മക്കളുടെ മുന്നിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷിനെ തമിഴ്‌നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്‌നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ കാർ ബാലരാമപുരം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം ഇന്ന് രാവിലെ ചിദംബരത്ത് കണ്ടെത്തിയത്. സുരേഷ് ആത്മഹത്യ ചെയ്‌തതാവാം എന്നാണ് പൊലീസിന്റെ നിഗമനം. നാലാഞ്ചിറയില്‍ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബീവി (36) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് മാസം മുമ്പാണ് ഇവർ നാലാഞ്ചിറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സുരേഷും ഹസീനയും തമ്മില്‍ നേരത്തെയും ...
error: Content is protected !!