Tag: Mappila song

‘അറബിനാട്ടിന്റെ അകലെനിന്നും…’ കത്തു പാട്ടിന് മറുപടിയുമായി ഗഫൂർ കൊടിഞ്ഞി
Other

‘അറബിനാട്ടിന്റെ അകലെനിന്നും…’ കത്തു പാട്ടിന് മറുപടിയുമായി ഗഫൂർ കൊടിഞ്ഞി

തിരൂരങ്ങാടി: മൂന്ന് പതിറ്റാണ്ട് മുൻപത്തെ കത്തുപാട്ടിന് മറുപടിയൊരുക്കി എഴുത്തുകാരൻ.കൊടിഞ്ഞി സ്വദേശി ഗഫൂർ കൊടിഞ്ഞിയാണ് മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടിയുടെ വരികൾക്ക് മറുപടി എഴുതിയത്. മുപ്പത് വർഷം മുമ്പ് വി.എംകുട്ടി എഴുതി ചിട്ടപ്പെടുത്തിയ 'അറബ് നാട്ടിൻ അകലെയെങ്ങാണ്ടിരിക്കുംബാപ്പ അറിയാൻ' എന്ന പൊള്ളുന്ന വരികൾ പ്രവാസികൾക്കിടയിലും നാട്ടിലും വൻഹിറ്റായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കേരളീയ പൊതു മണ്ഡലത്തിലാകെ ഒരു വിങ്ങലായി തീർന്ന വി.എം കുട്ടിയുടെ ഈ വരികൾ കേവലം ഒരു പാട്ട് എന്നതിലുപരി അത് അന്നത്തെ ഒരു പൊള്ളുന്ന യാഥാർത്ഥ്യമായിരുന്നു. തലമുറകൾ നെഞ്ചേറ്റിയ ഈ പാട്ട് ഇന്നും മലയാളികൾ ആസ്വദിക്കാറുണ്ട്. എസ്.എ ജമീലിന്റെ അടക്കം ഏതാനും കാത്തുപാട്ടുകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയ്‌ക്കെല്ലാം മറുപടിയും അവർതന്നെ ഒരുക്കിയിരുന്നു. എന്നാൽ ഒരു...
Other

ഇശൽപ്പെരുമയിൽ ഒന്നാമതായ് കുണ്ടൂർ പി.എം.എസ്.ടി കോളേജ്

തിരൂരങ്ങാടി : കൊരമ്പയിൽ അഹമ്മദ് ഹാജി യൂണിറ്റി വിമൻസ് കോളേജും കൊണ്ടോട്ടി മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും സംയുക്തമായി യൂണിറ്റി കോളേജിൽ വച്ച് അഹമ്മദ് ഹാജി പുരസ്ക്കാരത്തിനായി ഇന്ന് സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് മാപ്പിളപ്പാട്ട് ഗ്രൂപ്പ് മൽസരത്തിൽ കുണ്ടൂർ പി.എം.എസ്.ടി. കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 25 ഓളം ടീമുകളോട് മൽസരിച്ചാണ് കോളേജ്, ഈ പുരസ്ക്കാരത്തിനർഹമായത്. വിദ്യാർത്ഥികളായ മുഹമ്മദ് ഷമീം .ഒ, മുഹമ്മദ് അൻ ഷിഫ് കെ., മുഹമ്മദ് റബീഹ് . കെ.സി., മർവാൻ കെ., ഫസൽ നിഹാദ് കൂളത്ത്, മുഹമ്മദ് അനീസ് പി.പി എന്നിവരാണ് കോളേജിനെ പ്രതിനിധീകരിച്ച് നേട്ടം കൈവരിച്ചത്. വിദ്യാർത്ഥികളെ കോളേജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ പ്രൊഫ.കെ. ഇബ്രാഹിം, സ്‌റ്റാഫ് അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു....
Obituary

സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച അന്തരിച്ചു.

കൊണ്ടോട്ടി: അനശ്വര സംഗീത സംവിധായകൻ എം എസ് ബാബുരാജിന്റെ പ്രിയപത്നി ബിച്ചയും ഇനി ഓർമ്മ. പക്ഷാഘാതം വന്നു ചികിത്സയിലായിരുന്ന ഇവർ ഇന്ന് രാത്രിയാണ് മരിച്ചത്. 83 വയസ്സായിരുന്നു. ബാബുക്ക യുടെ ഓർമ്മകളുമായി കൊണ്ടോട്ടി തുറക്കലിൽ മകൾ സാബിറയുടെ വീട്ടിലായിരുന്ന ഇവർ ഏറെ കാലമായി പക്ഷാഘാതം ബാധിച്ച്‌ ചികിൽസയിൽ ആയിരുന്നു. കല്ലായി കുണ്ടുങ്ങൽ മൊയ്തീന്റേയും ബിച്ചാമിനയു ടേയും മകളായ ബിച്ച 1956 ലാണ് ബാബുരാജിന്റെ ജീവിതപങ്കാളിയായി കോഴിക്കോട് പന്നിയങ്കരയിൽ എത്തിയത്. ബാബുക്കയുടെ മരണശേഷം പിന്നീട് തുറക്കലെ മകൾ സാബിറയുടെ വീട്ടിലേക്ക് മാറി. ഒരു വർഷത്തിൽ അധികമായ പക്ഷാഘാതത്തെ തുടർന്ന് കോമ അവസ്ഥയിലായ ബിച്ചക്ക് ചികിൽസക്ക് സർക്കാർ അടിയന്തര സഹായ മായി രണ്ട്‌ ലക്ഷം രൂപ അനുവദിച്ചിരുന്നു. മലയാളത്തിന് നിരവധി പാട്ടുകൾ സമ്മാനിച്ച് 1978 ഒക്ടോബർ 7 ന് അമ്പത്തി ഏഴാമത്തെ വയസ്സിലാണ് മുഹമ്മദ് സബീർ എന്ന ബാബുരാജ് മരണപ്പെട്ടത്. ഇന്നലെ രാത്രി പ്...
error: Content is protected !!